ഒരു പാഴ്കിനാവ്
കൌമാരം കടന്നില്ലതിൻ മുമ്പെ
പ്രണയത്തിൻ കുരുന്നുനാമ്പുകൾ
എൻ മനസ്സിൽ വിരി ഞ്ഞു ; പള്ളി
ക്കൂടം വിട്ടുവരും നേരം ബസ്സിൽ
ആൾക്കൂട്ടത്തിൽ കുത്തിനിറച്ച
ബാ ഗുമായി നിന്നു ഞാൻ .
തൊട്ടുമുമ്പിൽ പുഞ്ചിരി തൂകി
കള്ളകണ്ണി ട്ടു നോക്കിയെന്നെ
കറുത്ത കണ്ണ ടയും വെള്ള ഷർട്ടും
ജീന്സും ധരിച്ചു ; ഒരു പൊടിമീശയും
ഉണ്ടവ നു ; കൌമാര സ്വപ്നങ്ങൾ ക്കു
നിറങ്ങളേ റെ ഉണ്ടായി; വർ ണ്ണവസന്തോൽ
സവങ്ങളാ യിരം വിരിഞ്ഞു .എൻ
മനസ്സിൽ ; കാമ ദേവന്റെ ശ്രീകോവിലിൽഉൽ സവമായി.
.
കുളി രണി ഞ്ഞാ രാവുകളിൽ കിനാവ് കണ്ടു
അവൻതൻ പുഞ്ചിരിയും സുന്ദരമുഖ വും.
ദിനം തോറും ബസ്സുകൾ മിസ്സ് ചെയതു
തണൽ മരങ്ങൾ പൂത്തുലഞ്ഞു സുഗന്ധം പരത്തി
ആ തണലിൽ അവനായി കാത്തു നിന്നു .
കൊഴിഞ്ഞു പോയി ദിനങ്ങൾ പുഷ്പ ദ lള ങ്ങൾ പോലെ
'എവിടെ പോയി എൻ പ്രിയൻ ' തേ ങ്ങിയെൻ മനം
. ഡി പ്രെ സ്സ്ടായി ഡി ജെക്ട്ടെടായി മാത്ത്സിലൊരു
സീറോ ഇൻ ഗ്ലീഷിലൊരു പത്തും പുഛ രസം!
ക്ലാ സ്മേ റ്റ്സി ൻറെ കണ്ണിൽ കണ്ടു ഞാ നാ ഭാ വം.
ജ്ജടുതിയിൽ കണ്ണു തുറന്നു അത് വെറും ഒരു ദിവാ സ്വപ്നം
വിരസമാം യാഥാർ ത് ഥ്യ ത്തിൽ നിന്നൊരു ഒളിച്ചോട്ടം
നിദ്ര ഘനം തൂങ്ങും കണ്ണുകൾ തിരുമമി ക്കൊ ണ്ടോടി
അടുക്കളയിലേക്ക്, ഒരു നൊ ടിയിൽ പൂമുഖ ത്തേ ക്കൊന്നു നോക്കി
ചാരു ക സേ രയിൽ പത്രം വായിക്കുന്നു എൻ പ്രിയൻ
സ്വപനം ഒരു മിഥ്യ മാത്രം
കൌമാരം കടന്നില്ലതിൻ മുമ്പെ
പ്രണയത്തിൻ കുരുന്നുനാമ്പുകൾ
എൻ മനസ്സിൽ വിരി ഞ്ഞു ; പള്ളി
ക്കൂടം വിട്ടുവരും നേരം ബസ്സിൽ
ആൾക്കൂട്ടത്തിൽ കുത്തിനിറച്ച
ബാ ഗുമായി നിന്നു ഞാൻ .
തൊട്ടുമുമ്പിൽ പുഞ്ചിരി തൂകി
കള്ളകണ്ണി ട്ടു നോക്കിയെന്നെ
കറുത്ത കണ്ണ ടയും വെള്ള ഷർട്ടും
ജീന്സും ധരിച്ചു ; ഒരു പൊടിമീശയും
ഉണ്ടവ നു ; കൌമാര സ്വപ്നങ്ങൾ ക്കു
നിറങ്ങളേ റെ ഉണ്ടായി; വർ ണ്ണവസന്തോൽ
സവങ്ങളാ യിരം വിരിഞ്ഞു .എൻ
മനസ്സിൽ ; കാമ ദേവന്റെ ശ്രീകോവിലിൽഉൽ സവമായി.
.
കുളി രണി ഞ്ഞാ രാവുകളിൽ കിനാവ് കണ്ടു
അവൻതൻ പുഞ്ചിരിയും സുന്ദരമുഖ വും.
ദിനം തോറും ബസ്സുകൾ മിസ്സ് ചെയതു
തണൽ മരങ്ങൾ പൂത്തുലഞ്ഞു സുഗന്ധം പരത്തി
ആ തണലിൽ അവനായി കാത്തു നിന്നു .
കൊഴിഞ്ഞു പോയി ദിനങ്ങൾ പുഷ്പ ദ lള ങ്ങൾ പോലെ
'എവിടെ പോയി എൻ പ്രിയൻ ' തേ ങ്ങിയെൻ മനം
. ഡി പ്രെ സ്സ്ടായി ഡി ജെക്ട്ടെടായി മാത്ത്സിലൊരു
സീറോ ഇൻ ഗ്ലീഷിലൊരു പത്തും പുഛ രസം!
ക്ലാ സ്മേ റ്റ്സി ൻറെ കണ്ണിൽ കണ്ടു ഞാ നാ ഭാ വം.
ജ്ജടുതിയിൽ കണ്ണു തുറന്നു അത് വെറും ഒരു ദിവാ സ്വപ്നം
വിരസമാം യാഥാർ ത് ഥ്യ ത്തിൽ നിന്നൊരു ഒളിച്ചോട്ടം
നിദ്ര ഘനം തൂങ്ങും കണ്ണുകൾ തിരുമമി ക്കൊ ണ്ടോടി
അടുക്കളയിലേക്ക്, ഒരു നൊ ടിയിൽ പൂമുഖ ത്തേ ക്കൊന്നു നോക്കി
ചാരു ക സേ രയിൽ പത്രം വായിക്കുന്നു എൻ പ്രിയൻ
' എന്തേ വൈകിയത്' സ്നേഹ വാത്സല്യങ്ങൾ നിറ ഞ്ഞ ശബ്ദം
'ഒന്നുമില്ല ' എന്നോതി ഞാൻ, ഇതു ജീവിത യാഥാ ർ ത്ഥ്യംസ്വപനം ഒരു മിഥ്യ മാത്രം
No comments:
Post a Comment