Wednesday, December 30, 2015

ഒരു കഥ

           
  
ഒരിടത്ത്  ഒരു ഗ്രാമത്തിൽ ഒരു  ചിത്രകാരൻ ജീവിച്ചിരുന്നു.  അദ്ദേഹം  ധാരാളം  ചി ത്രങ്ങൾ വരച്ചെങ്കിലും   പ്ര സിദ്ധനായി ല്ല  .നല്ലൊരു  ചിത്രം  വരയ്ക്കാൻ അയാ ളുടെ  ഹൃദയം വെമ്പൽ കൊണ്ടു അങ്ങി നെയിരിക്കെ  ഒരു  ദിവസം കൊച്ചു വെളുപ്പാൻ കാലത്ത് അയാൾ  ഒരു സ്വപ്നം കണ്ടു. .ആ സ്വപ്നത്തിൽ അഞ്ചു വയസ്സുള്ള  ഒരു കുട്ടിയുടെ നിഷ്കളങ്കമായ  മുഖം  തെളിഞ്ഞു വന്നു   സംതൃപ്തിയുംനിഷ് കള ങ്കതയും നിറഞ്ഞ  ആശിശുവിന്റെ  മുഖം  അദ്ദേഹത്തിന്റെ  മനസ്സിൽ  മാ യാതെ  കിടന്നു.
 .
ഒരു  ദിവസം  രാവിലെ  അദ്ദേഹം  നടക്കാനിറങ്ങി. എവിടെ നിന്നോ  ഒരു  വേണുഗാനം  കാറ്റിലൂടെ         ഒഴുകിവന്നു. അദ്ദേ ഹത്തിനെ  ആ ഗാനം  വളരെ അധികം  ആകർഷിച്ചു . ചുറ്റും  നോക്കിയ പ്പോൾ  അകലെ ഒരു വൃക്ഷ തണലിൽ  ഏകദേശം  അഞ്ചു  വയസ്സായ  ഒരു ബാലൻ പുല്ലാങ്കുഴൽ വായിക്കുന്നു. ആ  ഗാനം കാറ്റിലൂടെ പരന്നൊഴുകി . ആ പിന്ജുബാലൻ  സ്വയം മറന്ന്  വേണു ഊതുന്നു . മാത്ര മല്ല  അവന്റെ  മുഖത്ത്  അസാധാരണമായ സംതൃപ്തി  നിഴലിച്ചു കണ്ടു. ആ  ബാലന്റെ ചുറ്റും   കുറെ  പശുക്കൾ അലഞ്ഞു തിരിയുന്നത്  കണ്ടപ്പോൾ അവൻ  ഇടയൻ  ആണെന്ന്  മനസ്സിലായി.
മാത്രമല്ല , ഈ  മുഖം തന്നെയാണ്  താൻ  സ്വപ്നത്തിൽ  കണ്ടതെന്ന് മനസ്സിലായപ്പോൾ  അദ്ദേഹം  അത്ഭു ത പ്പെ ട്ടുപോയി. 'ഈ  മുഖം വരക്കണം ', എന്ന് അദ്ദേഹം  തീരുമാനിച്ചുറച്ചു.  ദിവസങ്ങളോളം ചായകൂട്ടുകൾ ചേർത്ത്  ആ മുഖത്തിന്‌  രൂപം  കൊടുത്തു. ആ  ചിത്രം അദേഹ ത്തിനെ പ്ര ശ സ്തനാ ക്കി  തീർ ത്തു . അദ്ദേഹം ആ ചിത്ര ത്തിന്റെ  ആയിര കണക്കു  കോപ്പികൾ എടുത്തു വിറ്റു  കാശുണ്ടാക്കി.
\            മൂന്ന്  ദശകങ്ങൾ  കടന്നു പോയി.  ആ  ചിത്രകാരൻ ധനികനായി .  എന്നാലും  മനസ്സിന്റെകോണിലൊരു  ചെറിയ  വിങ്ങൽ വെച്ചേറ്റവും  . ഈ  പടങ്ങൾ  അതായതു  ഒരു  ബാ ലന്റെ പടങ്ങൾ  വിറ്റു  താൻ  പണക്കാരനായി. പക്ഷെ  ഈ  സമ്പാദ്യത്തിന്റെ  ഒരു ചെറിയ  പങ്ക് അവനും കൂടി കൊ ടു ക്കേണ്ട തല്ലേ ഈ ചിന്ത  അയാ ളുടെ  മനസ്സിനെ  അലട്ടി കൊണ്ടിരുന്നു. അങ്ങനെ  അദ്ദേഹം  ആ  ബാലനെ  അന്വേഷിച്ച്  അവൻ താമസിച്ചിരുന്ന ഗ്രാമത്തിൽ പോയി.  ആ  ബാ ലനെ പറ്റി അന്വേഷി ചെങ്കിലും ആർക്കും  അവനെ  പറ്റി  ഒന്നും പറയാൻ  സാധിച്ചില്ല . അന്വേഷ ണ ത്തിനിടയിൽ  ആ  ചിത്രകാരൻ  തന്റെ  അടുത്ത ചിത്രത്തിനുള്ള  വിഷയം  തിരഞ്ഞെടുത്തു .ലോ കത്തിൽ വെച്ച്  ഏറ്റവും  ക്രൂരമായ മുഖം   അതായിരുന്നു അയാളുടെ അടുത്ത ചിത്ര ത്തിനുള്ള  വിഷയം . ഇതി നായി  അയാൾ  കുറേ  സ്ഥലങ്ങളിൽ സഞ്ചരിച്ചു പലതരം  മനു ഷ്യരെ  കണ്ടു  പ്രത്യേകിച്ചു ക്രൂര  കൃത്യങ്ങൾ ചെയ്തവർ   പക്ഷെ  ഉദ്ദേശിച്ച  അത്ര  ക്രൂരത  നിറഞ്ഞ  ഒറ്റ  മുഖം  പോലും   എവിടെയും  കണ്ടില്ല . അങ്ങിനെ  അയാൾ ഒരു ദിവസം അവിടത്തെ ജയിലിലേക്ക്  പോയി. പലതരം  കുറ്റകൃത്യങ്ങൾ  ചെയ്തതിന് ശിക്ഷിക്കപ്പെ ട്ട
ആളുകളെ  അവിടെ  കാണാനിടയായി    അവരിൽ  ഏറ്റവും ക്രൂരമായ  മുഖമുള്ള  ഒരു  കുറ്റവാളിയെ  കണ്ടു ' എന്തൊരു ഭീകരത  നിറഞ്ഞ  മുഖം ' അയാൾ സ്വയം പറഞ്ഞു . അയാളെ  കുറിച്ച്  കൂടുതൽ  അറിയാൻ  അയാൾക്ക്
താല്പര്യം  തോന്നി.
പത്തു പേരെ  കൊന്നിട്ട് വധശിക്ഷക്ക്  വിധിക്കപെട്ട  ഒരു  നിർ ഭാഗ്യവാ നാ യിരുന്നു.അയാൾ. 'ലോകത്തിലെ ക്രൂരത  മുഴുവൻ  ഊറ്റി കുടിച്ചത് പോലെ .'  ആ  മുഖത്തേക്ക്  ഒന്നേ നോക്കിയുള്ളൂ. അത്രക്ക്  ഭ യാ നകമായിരുന്നു  ആ .മുഖം. ചിത്രകാരനെ  കണ്ടപ്പോൾ  അയാൾ കൈകൾ  ചുരുട്ടി  ആക്രോശിച്ചു .
"തനിക്കെന്തു വേണം " അയാൾ  ചോദിച്ചു. " എനിക്ക് തന്റെ മുഖം  ക്യാൻ വാസി ലേക്ക്  പകർ ത്തണം "         "എന്തിനു "  അയാൾ  ചോദിച്ചു.
 "ക്രൂരത എന്താണെന്നു ലോകം  അറിയാൻ "  ' ശരി  ഞാ ൻ ഇവിടെ  നില്ക്കാം 
'
               ചിത്രകാരൻ  സന്തുഷ്ടനായി  അങ്ങനെ  ദിവസങ്ങൾ  കൊണ്ട് അയാൾ  മറ്റൊരു ചിത്രം വരച്ചു  ചിത്രം  പൂര്ണരൂപ മായപ്പോൾ  അയാൾ  സ ന്തോ ഷ വാ നായി . പണ്ട്  താൻ  വരച്ച  ആ ബാ ലന്റെ  പടവും  ഈ  പടവും   അടുത്തടുത്ത് വെച്ച്  താരതമ്യപ്പെടുത്തി  എന്തൊരന്തരം !
അയാൾ  സ്വയം  പറഞ്ഞു
 .
ഒന്ന്  സംതൃപ്തി യുടെയും  നിഷ്കളങ്കതയുടെയും  പ്രതീകം  മറ്റേതു ക്രൂരതയുടെ യും.  എങ്കിലും  എവിടെയോ  ഒരു സാമ്യത ആ ചിത്രകാരൻ  വീണ്ടും  ആ  ജയില്പുള്ളിയെ  സമീപിച്ചു  'താൻ  ആരാ ണ് ?'  അയാളോട്  ചിത്രകാരൻ  ചോദിച്ചു.  '35  കൊല്ലം മുമ്പ്  താ ങ്ങൾ  വരച്ച ആ  ബാ ലന്റെ പടത്തിലെ  ബാലൻ ഞാ നാണു . ഇപ്പോൾ ഞാനൊരു  കുറ്റ വാ ളി യാണ് '
'ജീവിക്കാൻ  വേണ്ടി കുറെ അധികം തെറ്റുകൾ ചെയ്യേണ്ടി  വന്നു ഇപ്പോൾ വധ ശിക്ഷ  കാത്തു  കിടക്കയാണ് 'അയാൾ പറഞ്ഞു .

ആ ചിത്രകാരൻ  അന്തം  വിട്ടു  പോയി.  സാ ഹ ചര്യങ്ങളാണോ മനുഷ്യനെ  സൃഷ്ടിക്കുന്നത് 
                                    'ദൈവമെ   ഇതെന്തൊരു  ലോകം'

Wednesday, August 26, 2015

geetanjali

   
              ഗീ താ ന്ജലി       18      മൊഴി  മാറ്റം


                        ഏകാകി യായി  ഞാൻ ........ 

      നീര ദ ങ്ങൾ    കുമിഞ്ഞു കൂടി;ഇരു ൾ കന ക്കു മീ 

 
      വേളയിലെന്തെന്നെ   എകാകി യാക്കികാത്തു

      നിർത്തി   ഭവാൻ ; ഈ  പകൽ തിരക്കിൽലയി


      ചൊ രാളായി ഞാൻ ; പക്ഷെ ഇരുൾ തിങ്ങുമീ 



      വിജന വീഥിയിൽ  നീയാണെൻ തുണ



      ഭവാന്റെ മുഖ ദർശനം എനിക്കേ കാതെന്നെ

 

       സ ർവദാ   തഴ യുകയോ;  എങ്കിൽ മഴയിൽ


       കുതിർ ന്നോരീ യാമങ്ങൾ കഴിവ തെങ്ങനെ 


      ശോ കാർദ്രമാം വാനിലേക്കു  മിഴിയൂന്നി   ഞാൻ


      വിതു മ്പും മനത്തോടെ അലസ മായ് വീശുമീ തെന്നലി നൊപ്പം.

                song   18


      Clouds heap upon clouds and it darkens


       
      Ah  lovewhy dost  thou let me wait outside

      
                         at the door all alone.?
      In the busy moments of the noontide work




    I am with crowd but in the dark lonely day
    
      it is only for thee that I hop.
      If thou showest  me not thy face, if thou leavest me wholly aside


     I know not how I am to pass these long rainy hours.


      I keep gazing on the far-away gloom of the sky


     and my heart wanders wailing with the restless wind.          
 

Wednesday, July 15, 2015

                                          ഗീ താ ന്ജലി
 

അതെ,  അറി വൂ ഞാൻ,   നിൻ സ്നേഹമല്ലാ ത ല്ലിത്
എൻ ഹൃ ദ യത്തിൻ  ഉടയോനെ - ഈ  ഇല ചാർത്തിൽ
നൃത്തം  വെക്കും സുവർണ   ര ശ് മികളും , വിണ്ണിൽ
അലസമായ് ഒഴുകും മേഘ ശ കലങ്ങളും, എൻ
നെറ്റിയിൽ തലോടുമാ തെന്നലിൻ  കുളിരും.

ഈ പുല രിത ൻ പ്രകാ ശം  എൻ  കണ്‍കളിൽ നിറയവെ
ഇത് നിൻ  ദിവ്യ സന്ദേശമെന്നറിയുന്നു ഞാൻ , 
മു കളിൽ   നിന്നെന്നെ   വീക്ഷിപ്പാൻ  നിന് മു ഖം  കുനിയുന്നു
എൻ  ഹൃദയമോ നിന് പാ ദ സ്പര്ശത്തി നായ് വെമ്പുന്നു
.  


Geetanjali

Yes , I  know this is nothing but thy love
O, beloved of my heart- this golden light
that dances upon the leaves, these idle clouds
sailing across the sky, this passing  breeze
leaving its coolness upon my forehead.

the light has flooded my eyes
this is thy message to my heart
Thy face bent from above and my
heart has touched thy feet.
   

Tuesday, July 1, 2014

    ഒരു  പാഴ്കിനാവ്

കൌമാരം  കടന്നില്ലതിൻ  മുമ്പെ
പ്രണയത്തിൻ കുരുന്നുനാമ്പുകൾ
 എൻ മനസ്സിൽ വിരി ഞ്ഞു ; പള്ളി
 ക്കൂടം വിട്ടുവരും  നേരം ബസ്സിൽ
 ആൾക്കൂട്ടത്തിൽ  കുത്തിനിറച്ച
ബാ ഗുമായി  നിന്നു ഞാൻ .

                 തൊട്ടുമുമ്പിൽ പുഞ്ചിരി തൂകി
                 കള്ളകണ്ണി ട്ടു നോക്കിയെന്നെ
                  കറുത്ത കണ്ണ ടയും വെള്ള ഷർട്ടും
                  ജീന്സും ധരിച്ചു ; ഒരു പൊടിമീശയും
                  ഉണ്ടവ നു ; കൌമാര സ്വപ്നങ്ങൾ ക്കു

                  നിറങ്ങളേ റെ  ഉണ്ടായി; വർ ണ്ണവസന്തോൽ

                  സവങ്ങളാ യിരം വിരിഞ്ഞു .എൻ
                   മനസ്സിൽ ; കാമ ദേവന്റെ ശ്രീകോവിലിൽഉൽ സവമായി.  
 .
                  കുളി രണി ഞ്ഞാ രാവുകളിൽ  കിനാവ് കണ്ടു
                 

                   അവൻതൻ  പുഞ്ചിരിയും  സുന്ദരമുഖ വും.
                   ദിനം  തോറും  ബസ്സുകൾ മിസ്സ്‌ ചെയതു

                   തണൽ മരങ്ങൾ  പൂത്തുലഞ്ഞു  സുഗന്ധം   പരത്തി
                   ആ തണലിൽ  അവനായി കാത്തു നിന്നു .
                   കൊഴിഞ്ഞു പോയി ദിനങ്ങൾ പുഷ്പ ദ lള ങ്ങൾ പോലെ
                   'എവിടെ പോയി എൻ  പ്രിയൻ ' തേ ങ്ങിയെൻ മനം
.                   ഡി പ്രെ സ്സ്ടായി  ഡി ജെക്ട്ടെടായി  മാത്ത്സിലൊരു
                    സീറോ ഇൻ ഗ്ലീഷിലൊരു പത്തും   പുഛ രസം!
                    ക്ലാ സ്മേ റ്റ്സി ൻറെ  കണ്ണിൽ  കണ്ടു ഞാ നാ ഭാ വം.
                    ജ്ജടുതിയിൽ  കണ്ണു തുറന്നു  അത് വെറും ഒരു ദിവാ സ്വപ്നം
                    വിരസമാം യാഥാർ ത്‌ ഥ്യ ത്തിൽ നിന്നൊരു ഒളിച്ചോട്ടം
                    നിദ്ര ഘനം തൂങ്ങും  കണ്ണുകൾ തിരുമമി  ക്കൊ ണ്ടോടി
                    അടുക്കളയിലേക്ക്,  ഒരു നൊ ടിയിൽ പൂമുഖ ത്തേ ക്കൊന്നു നോക്കി
                    ചാരു ക സേ രയിൽ  പത്രം  വായിക്കുന്നു  എൻ  പ്രിയൻ
                     ' എന്തേ  വൈകിയത്' സ്നേഹ വാത്സല്യങ്ങൾ നിറ ഞ്ഞ ശബ്ദം 
                      'ഒന്നുമില്ല ' എന്നോതി ഞാൻ, ഇതു  ജീവിത യാഥാ ർ ത്ഥ്യം
                        സ്വപനം ഒരു മിഥ്യ  മാത്രം 

Tuesday, May 27, 2014


എൻെറ കൊച്ചുമോൾക്ക് 
  
ഒരു ചെറു പുഞ്ചിരി  നിന്നിളം ചുണ്ടിൽ  വിരിയവെ
ഒരായിരം  വർണ്ണ വസന്തങ്ങൾ എൻ നെഞ്ചിൽ വിരിയും
ഒരു മൃദു മൊഴി നിന്നിളം  ചുണ്ടിനാൽ  മൊഴിയവെ
ഒരു നൂറു  മഴവില്ലുകൾ  എന്നാത്മാവിൽ  തെളിയും
നിന്നിളം  കയ്യാൽ എൻ  മേനിയിൽ സ്പർശിക്കവെ
ഒരു കോടി  രോമഹർഷങ്ങൾ  എൻ  മേനിയിൽ  പൂക്കും
 നിൻ മൃദു കരാ ന്ഗുലി യാ  ലെൻമനവീണ ക്ക മ്പി യൊന്നു മീട്ടവേ



 എൻ മനസ്സാം സംഗീതസാ ഗരത്തിൽ 
 ഒരായിരം സ്വരങ്ങ ളുതിരും 
 നിൻവിരൽ തുമ്പിനാൽ ചായങ്ങൾ  കൂട്ടവെ 
 ഒരു നൂറു ചിത്രങ്ങൾ എൻ  മുമ്പിൽ തെളിയും

 നീയൊരു വസന്തലാവണ്യ മായ് വളരേണം
 നിന് മനസ്സിൽ നന്മയിൻ വിത്ത് മു ള യ്ക്കേ  ണം
 സ്നേഹത്തിൻ സന്ദേശം പാരിൽ വിതറെ ണം
 നീ തെളിക്കും വിളക്കിൻ പ്രഭ പ്രപഞ്ചമാകെ   പരക്കണം 
 മനസ്വിനി യായി മനുകുലത്തിനു മാതൃക യാവേണം
 എങ്കിലീ മുത്തശ്ശി തൻ ജൻമം സഫ ലമായീടും

Tuesday, September 24, 2013

A Night in My City

 

A Night in My City 

Sun sets in the western sky

Stretching its orange arms in the horizon,

Silver clouds reflect the golden tinge of the sun

Slowly dark veils descend on the earth.

Flights of birds fly across the sky

leaves of the  peepultree murmur the evening hymns.

A puff of cool breeze works its way through the woods

Hark ! I hear the chiming of bells from the shrine nearby

 

Sound of the wheels die down ; puffs of smoke subside

noise of the crowds become whispers.

A few stars peep out of the clouds

The silver clouds become dense dark clouds

indicating the oncoming of a night shower

The thick green foliage get ready to receive the rain.

The parched seeds under the earth are ready to sprout

 to make this earth a greener one.

Saturday, August 10, 2013

            My Mirror 

 One morning I took a mirror    
 Looked into it to see my face
 It fell down breaking into pieces
 each piece was a mirror for me.
                  
                      I looked into each piece
                 each  one was different
                One showed a cheerful face,
                 One a sad,one a dejected one,
                 one a depressed, one a frustrated o
                 one an anxious one,a curious one.
    
  One a sickly indeed,a desperate one.
 How many faces do I have, I thought
 Perhaps a thousand and more
 like the scattered remnants
of a dream seen forlorn and forgotten.